Skip to main content

THE TOMORROW WAR 2021 Action /Sci-fi. 2h 20m



THE TOMORROW WAR 2021 Action /Sci-fi. 2h 20m


  മനുഷ്യവർഗം നാമാവശേഷമാവും. പുതുമയില്ലാത്ത ഹോളിവുഡ് സിനിമ ജോണറലിലുള്ളതാണത്. ഒരു മുത്തശ്ശിക്കഥ പോലെ അന്യഗ്രഹ ജീവികലോകം അന്യഗ്രഹ ജീവികളുടെ പിടിയിലകപ്പെടുംളെ ഹോളിവുഡ് എടുത്ത് അമ്മാനമാടാൻ തുടങ്ങിയിട്ട് വർഷം ഒരുപാടായി..........

ഒരു പക്ഷെ 1996-ൽ പുറത്തിറങ്ങിയ ഇൻഡിപെൻഡൻസ് ഡേയിൽ തുടങ്ങിയ ശക്തമായ ഏലിയൻ അധിനിവേശ കഥകൾ ഇന്നിവിടെ ടുമോറോ വാറിൽ വരെ എത്തി നിൽക്കുന്നു. മറ്റെല്ലാ ഏലിയൻ ഫിക്ഷനുകളിൽ നിന്നും വ്യത്യസ്തമായി ടുമോറോ ഭൂമിയുടെ വാർ വർത്തമാനവും, ഭാവിയും എടുത്തു കാണിക്കുന്നു.
അങ്ങിനെയൊരു ക്രിസ്തുമസ് സന്ധ്യയിൽ കുടുംബത്തിനൊപ്പം ഫുട്ബാൾ മാച്ച് കണ്ടിരിക്കുകയായിരുന്നു ഡാൻ ഫോറസ്റ്റർ എന്ന മുൻ സൈനീകൻ. പെട്ടെന്ന് സ്ക്രീനിൽ ഭാവി കാലത്തിൽ നിന്നും കുറച്ച് സൈനീകരെത്തുന്നു. വൈറ്റ് സ്പൈക്സുകളെന്ന അന്യഗ്രഹ ജീവികളോട് യുദ്ധം ചെയ്യൻ 2022-ൽ നിന്നും 2051-ലേക്ക് അവർക്ക് സൈന്യത്തിനെ വേണം. യുദ്ധം ചെയ്ത് വൈറ്റ് സ്പൈക്ക്സ്കളിൽ നിന്നും ഭൂമിയെ രക്ഷിക്കണം.


ലോകമൊട്ടാകെയുള്ള സൈന്യങ്ങൾ ഇതിനായി കരാർ ഒപ്പിടുന്നു. അധികം താമസിക്കാതെ യുദ്ധത്തിന് പോവാൻ ഡാൻ ഫോറസ്റ്ററിൻറെയും അവസരമെത്തുന്നു. അങ്ങിനെ ഭാവിയേക്കുള്ള ജംപ് ലിങ്കിലൂടെ 2051ലെ മിയാമി ബീച്ചിലേക്ക് എത്തുന്ന ഡാൻ ചില ഞെട്ടിക്കുന്ന സത്യങ്ങൾ മനസ്സിലാക്കുന്നു. മനുഷ്യകുലത്തിനെ നിലനിർത്താൻ ഡാനും സുഹൃത്തുക്കളും നടത്തുന്ന പോരാട്ടമാണ് ചിത്രത്തിൻറെ ഇതിവൃത്തം.

 ഹോളിവുഡിലെ വളർച്ചയെ അതി ഭയങ്കരം ആണെന്ന് ചിത്രത്തിന്റെ ദൃശ്ങ്ങളിൽ നിന്നും തന്നെ വ്യക്തമാക്കാം.
 സിനിമയുടെ ഏറ്റവും വലിയ സെറ്റ് തന്നെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. 138 മിനിറ്റ് ഉള്ള ചിത്രം ശുദ്ധംമായ സയൻസ് ഫിക്ഷൻ തന്നെ

Chris Mckay directed Zach Dean writing for Tomorrow war......

 ആമസോൺ പ്രൈം ലാണ് ഇത് വിതരണത്തിനെത്തി 2021ൽ......

 സയൻസ് ഫിക്ഷൻ മൂവി category ആയതുകൊണ്ട് ഈ ടൈപ്പ് മൂവി താല്പര്യം ഉള്ളവർ മാത്രമേ ഈ മൂവി ഇഷ്ട്ടം പെടുകയുള്ളു

Iam Aneeshkumar എനിക്ക് നല്ല രീതിയിൽ ഇഷ്ട്ടപെട്ടു കാരണം ഇത്തരം മൂവി ആണ് എന്റെ ഏറ്റവും വലിയ മോഹത്തിൽ കാണുവാൻ താല്പര്യം ഉള്ളത് അതുകൊണ്ട് ഞാൻ തൃപ്തനാണ് ♥️♥️♥️♥️


                                                   Master._ak
                                                   Rate 4.8/5



Comments

Popular posts from this blog

12th Man Official Review

  12th Man Official Review ഒരു റിസോർട്ടിലേക്ക് ആഘോഷിക്കാനെത്തുന്ന 11 സുഹൃത്തുക്കൾ പന്ത്രണ്ടാമനായി എത്തുന്ന ഒരു അപരിചിതൻ. പാർട്ടി തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ അവശേഷിക്കുന്ന 10 സുഹൃത്തുക്കൾ മാത്രം ആ ഒരു സുഹൃത്തിനെ കൊന്ന കൊലയാളി അവരിൽ ആരാണ് ? ആദ്യവസാനം കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു എന്നതിനാലാണ് 12th മാൻ എന്ന സിനിമയുടെ വിജയം......   12th മാൻ എന്ന സിനിമയിലൂടെ ജീത്തു ജോസഫ് മോഹൻലാൽ സാറും വീണ്ടും മലയാളി പ്രേക്ഷകരെ വീണ്ടും ഞെട്ടി ക്കുകയാണ് ദൃശ്യത്തിനു ശേഷം എന്താണ് ജിത്തുജോസഫ് ലാൽ കോമ്പിനേഷൻ ഇന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നത് അത് കൃത്യമായും നൽകിയ സിനിമയാണ് 12th Man സിനിമയുടെ ദൈർഘ്യം എന്നുപറയുന്നത് രണ്ടു മണിക്കൂർ 43 മിനിറ്റ് സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് തിരക്കഥ തന്നെയാണ്.  അഞ്ചു പുരുഷന്മാരും 6 സ്ത്രീകളും അടങ്ങുന്ന സംഘം ആണ് അതിൽ ഒരാളുടെ ബാച്ച്ലർ പാർട്ടിക്കായി റിസോർട്ടിലേക്ക് എത്തുന്നത്. അടിച്ചു പൂക്കുറ്റിയായി കോൺതെറ്റി റിസോർട്ടിൽ അലമ്പ് ഉണ്ടാക്കുന്ന അപരിചിതനായ ആണ് അനാവശ്യമായി പ്രശ്നം ഉണ്ടാക്കുക സ്ത്രീകളോട് ദയാർദ്ര പ്രയോഗം നടത്തുകയും ചെയ്യുന്ന ഒരു കഥാപാത്രം...

ചരിത്രത്തിൽനിന്ന് ഉറവയെടുത്ത കഥ; പകയും പ്രതികാരവും ചുവപ്പിച്ചത് – പൊന്നിയിൻ സെൽവൻ PART 1

ഇതിഹാസങ്ങളോടു പണ്ടു മുതലേ പ്രത്യേക താൽപര്യമുണ്ട് മണിരത്നത്തിന്. മഹാഭാരത്തിലെ കർണകഥയിൽനിന്നു കടമെടുത്ത ദളപതിയും രാമായണത്തിലെ രാവണനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടെടുത്ത രാവണും ഒക്കെ അതിനു തെളിവുകളാണ്. എന്നാൽ ഇത്തവണ ചരിത്ര പശ്ചാത്തലമുള്ള, ഇതിഹാസസമാനമായ ഒരു നോവലിനെയാണ് മണിരത്നം സ്ക്രീനിലെത്തിക്കുന്നത്. കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസരചന ‘പൊന്നിയിൻ സെൽ‌വന്’ അതേ പേരിൽ‌ മണിരത്നമൊരുക്കിയ ചലച്ചിത്രഭാഷ്യം തമിഴ് സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ഒരപൂർവ മുഹൂർത്തമാണ്. ഭാവനകൾക്ക് ഒരിക്കലും അതിരില്ല. മഹിഷ്മതിയും കുണ്ഡല സാമ്രാജ്യവും കാലകേയരുമെന്നൊക്കെ രാജ്യത്തെയോ ആളുകളെയോ പ്രപഞ്ചത്തെത്തന്നെയോ ഭാവനയിൽനിന്നു സൃഷ്ടിക്കാം. ബാഹുബലിയിലടക്കം നമ്മൾ കണ്ടത് അത്തരം മായാലോകത്തെ കാഴ്ചകളാണ്. ‌നായകന്മാരായി സാങ്കൽപിക കഥാപാത്രങ്ങൾ, സ്ക്രീനുകളെ രോമാഞ്ചം കൊള്ളിക്കാൻ പുലിയും മാനും കടുവയും. അങ്ങനെ നാടകീയതയും സിനിമാറ്റിക് എലമെന്റുകളും കൂടിക്കലർന്ന, യാഥാർഥ്യബോധത്തോട് അകലം പാലിക്കുന്ന സിനിമകൾ ഒരുപാട് അടുത്തിടെ നാം കണ്ടു. എന്നാൽ പൊന്നിയിൻ സെൽവനിൽ അങ്ങനെയല്ല. നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ...

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’; ‘ഡിവൈൻ’ അനുഭവം; സിനിമാറ്റിക് വണ്ടർ; റിവ്യു

ദൈവീകമായൊരു ഫാന്റസി സ്പർശത്തിലൂടെ നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും ചാലിച്ച് ഒരുക്കിയ കാവ്യമാണ് കാന്താര. തിയറ്ററിൽ നിന്നുതന്നെ അനുഭവിക്കാനുള്ളതാണ് കാന്താരയുടെ ലോകം.  1847ൽ ഒരു തുളുനാട്ടുരാജ്യം, അവിടെ ഒരു രാജാവ്. രാജ്യത്തിന്റെ സമ്പത്തും ഐശ്വര്യവും നശിച്ച് എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ച് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനായി ജിവിച്ചിരുന്നു. അങ്ങനെ ഒരു നാൾ സ്വപ്നത്തിൽ വന്ന ദൈവത്തെ അന്വേഷിച്ച് കാട് കയറുന്നു. കാടിനുനടുവിൽ മണ്ണിൽ പൊതിഞ്ഞ വരാഹരൂപം പൂണ്ട കല്ലിൽ പഞ്ചുരുളി എന്ന ദൈവത്തെ കണ്ട് തന്റെ കൂടെ തന്റെ രാജ്യത്തേക്ക് വരണമെന്ന് അവശ്യപ്പെട്ട രാജനോട് ദൈവം പകരമായി ഒരു കാര്യം ആവശ്യപ്പെട്ടു, കൂടെ ഞാൻ വരാം, സമ്പത്തും ഐശ്വര്യവും രാജാവിനും നാടിനും അനുഗ്രഹമായി നൽകാം. എന്നാൽ പ്രതിഫലമായി തന്നെ ആരാധിച്ച് കഴിഞ്ഞുകൂടുന്ന കാട്ടിലെ തന്റെ പ്രജകൾക്ക് നാട്ടിൽ ഭൂമി നൽകി അവരെ കുടിയിരുത്തണം. രാജൻ സമ്മതിച്ചതു പ്രകാരം ദൈവം കാട് വിട്ട് തന്റെ പ്രജകളോടൊപ്പം നാട്ടിലെത്തി കുടിയിരുന്നു. രാജ്യത്ത് ഐശ്വര്യം വിളങ്ങി, ദൈവത്തിനൊപ്പം കാടിറങ്ങിയ കുന്താപ്പൂർ ഗ്രാമക്കാർ നാട്ടിൽ ജീവിതം തുടങ്...