Skip to main content

Posts

Showing posts with the label aneeshak.blogspot.com

തല്ല് പൊളിപ്പൻ കളർഫുൾ തല്ലു മാല

‘സെവൻസിന് അടി, പൂരത്തിന് അടി, ഉത്സവത്തിന് അടി, പെരുന്നാളിന് അടി, ഗാനമേളയ്ക്ക് അടി, തിയറ്ററിൽ അടി, പിന്നെ വെറുതെ വരുന്ന അടി, അതിന്റെയൊക്കെ തിരിച്ചടി...’ മൊത്തത്തിൽ ഇതാണ് പൊന്നാനിക്കാരനായ മണവാളൻ വസീമിന്റെ അവസ്ഥ. എവിടെ തൊട്ടാലും തല്ല്. അടി ഇരന്നും കൊടുത്തും വാങ്ങുന്ന കൂട്ടത്തിലുള്ള നാല് പേരാണ് വസീമിന്റെ ഉറ്റ ചങ്ങാതിമാർ. ഇവർ അഞ്ചുപേരും ചേര്‍ന്നൊപ്പിക്കുന്ന പൊല്ലാപ്പും പിന്നീടുണ്ടാകുന്ന തല്ലും ബഹളവുമൊക്കെ ചേർന്ന, ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടെയ്നറാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല. ചിലർ ഞൊടിയിടയിൽ വൈറലായി ഇന്റർനെറ്റ്–സോഷ്യൽമീഡിയ താരങ്ങളാകുന്നത് ഇന്നു പതിവ് കാഴ്ചയാണ്. അത്തരത്തിലൊരു താരമാണ് മണവാളൻ വസീമും. വസീം, മണവാളൻ വസീമായതിനു പിന്നിലും ഒരു ‘തല്ലുകഥ’യുണ്ട്. അടുത്തത് ബീപാത്തുവാണ്. വസീമിന്റെ കാമുകി. വൺ മില്യൺ ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ സെൻസേഷൻ. ഗൾഫ് മലയാളിയായ ബീപാത്തു എന്ന ഫാത്തിമ ബീവിയുമായി വസീം പ്രണയത്തിലാകുന്നു. എന്നാൽ നമ്മൾ ഉദ്ദേശിക്കുന്നതുപോലൊരു ‘പ്രേമകഥ’യല്ല പിന്നീടങ്ങോട്ട്. ആ പ്രണയത്തിനവസാനവും ഒരു മുട്ടൻതല്ലു തന്നെയാണ്. ഇന്ന് ചെറുപ്പക്കാർക്കിടയിൽ ട്രെൻഡ് ആയ സോഷ്യൽ മീ

12th Man Official Review

  12th Man Official Review ഒരു റിസോർട്ടിലേക്ക് ആഘോഷിക്കാനെത്തുന്ന 11 സുഹൃത്തുക്കൾ പന്ത്രണ്ടാമനായി എത്തുന്ന ഒരു അപരിചിതൻ. പാർട്ടി തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ അവശേഷിക്കുന്ന 10 സുഹൃത്തുക്കൾ മാത്രം ആ ഒരു സുഹൃത്തിനെ കൊന്ന കൊലയാളി അവരിൽ ആരാണ് ? ആദ്യവസാനം കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു എന്നതിനാലാണ് 12th മാൻ എന്ന സിനിമയുടെ വിജയം......   12th മാൻ എന്ന സിനിമയിലൂടെ ജീത്തു ജോസഫ് മോഹൻലാൽ സാറും വീണ്ടും മലയാളി പ്രേക്ഷകരെ വീണ്ടും ഞെട്ടി ക്കുകയാണ് ദൃശ്യത്തിനു ശേഷം എന്താണ് ജിത്തുജോസഫ് ലാൽ കോമ്പിനേഷൻ ഇന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നത് അത് കൃത്യമായും നൽകിയ സിനിമയാണ് 12th Man സിനിമയുടെ ദൈർഘ്യം എന്നുപറയുന്നത് രണ്ടു മണിക്കൂർ 43 മിനിറ്റ് സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് തിരക്കഥ തന്നെയാണ്.  അഞ്ചു പുരുഷന്മാരും 6 സ്ത്രീകളും അടങ്ങുന്ന സംഘം ആണ് അതിൽ ഒരാളുടെ ബാച്ച്ലർ പാർട്ടിക്കായി റിസോർട്ടിലേക്ക് എത്തുന്നത്. അടിച്ചു പൂക്കുറ്റിയായി കോൺതെറ്റി റിസോർട്ടിൽ അലമ്പ് ഉണ്ടാക്കുന്ന അപരിചിതനായ ആണ് അനാവശ്യമായി പ്രശ്നം ഉണ്ടാക്കുക സ്ത്രീകളോട് ദയാർദ്ര പ്രയോഗം നടത്തുകയും ചെയ്യുന്ന ഒരു കഥാപാത്രം പിന്നീട് തിരികെ വര

'ഒരുത്തി' ( DRAMA) ( FAMILY) (THRILLER )

The life of a bold middle-class woman Who is a boat conductor. She must face shocking events and she fights to survive the trauma, but things take a deadly turn. തീ ആയി നവ്യ...... 💥💥💥💥💥 വി. കെ. പ്രകാശിന്റെ സംവിധാനം നവ്യ നായർ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ച "ഒരുത്തി" എന്നാ സിനിമയെ തീ എന്ന് തന്നെ വിശേഷിപ്പിക്കാം രാധാമണി നമ്മുടെ ചുറ്റിലും കാണുന്ന സ്ത്രീകളിൽ ഒരാൾ തന്നെ ആയി അവതരണം ഏതൊരു സാഹചരിത്തിലും പോരാടാനുള്ള ആ തീ അവളിലുണ്ട്. അല്ലെങ്കിൽ അവളുടെ ഓരോ സാഹചര്യവും അവളിൽ ആ തീ പടർത്തുന്നു. അതിന്റെ കരുത്തിൽ അവൾ പ്രതിസന്ധിയോടെ പോരാടുന്ന കാഴ്ചയാണ് ഒരുത്തി...... 💥💥💥💥💥💥 രാധാമണി അവൾ ഒരു കേരള സ്റ്റേറ്റ് വട്ടർ ട്രാൻസ്‌പോർട്ടിന്റെ ബോട്ടിൽ ടിക്കറ്റ് കളക്ടർ ആണ് ഭർത്താവ് ശ്രീകുമാർ ഗൾഫിൽ ഗ്രാഫിക്സ് ഡിസൈനാറാണ്. രണ്ടു മക്കളും കർത്താവിന്റെ അമ്മയുമാണ് രാധാമണി കൊപ്പം ഉള്ളത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും സന്തുഷ്ടവും സമാധാനപൂർണമായ ജീവിതം. പുതിയ വീട് എന്ന സ്വപ്നവുമായി മുന്നോട്ടുപോകുന്ന ഇടത്തരം കുടുംബം. ഇതിനിടയിൽ ഭർത്താവിന്റെ ജോലി ഗൾഫിൽ നഷ്ടപ്പെടുന്നു അവിടെ നിന്നും

ഭൂതകാലം Horror Fantasy 🔥😱🔥

ഭൂതകാലം  Horror Fantasy Duration 1:45:27 min സൈക്കോളജിക്കൽ ത്രില്ലർ അല്ലെങ്കിൽ ഹൊറർ സിനിമ എന്നു പറയുമ്പോൾ തീർച്ചയായും അതിൽ ഒരു ആവർത്തിക്കപ്പെടുന്ന ഫോർമുല ഉണ്ടാവും.  അത്തരത്തിലൊരു സമവാക്യത്തിൽ തളച്ചിടാതെ കാഴ്ചയും അനുഭവവും സമ്മാനിക്കുന്ന സിനിമയാണ് രാഹുൽ സദാനന്ദൻ സംവിധാനം ചെയ്തു രേവതി ഷൈൻ നിഗം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച ഈ ഭൂതകാലം എന്ന സിനിമ ഈ കഥയെക്കാൾ കഥ പറയുന്ന രീതിയാണ് കയ്യടി നേടുന്നത്. സൈക്കോളജി ത്രില്ലർ ഗണത്തിൽ പെടുത്തണോ അതോ ഹലോ ഈ ഹൊറർ സിനിമയിൽ പരിഗണിക്കണോ എന്നത് പ്രേക്ഷകരുടെ കാഴ്ചയ്ക്ക് വിട്ടുകൊടുക്കുന്നു എന്നിടത്താണ് ഡയറക്ടർ ബ്രില്ല്യൻസ് കാണുന്നത്  രേവതി അവതരിപ്പിക്കുന്ന ആശ എന്ന സ്കൂൾ ടീച്ചർ ഭർത്താവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവനും ഏറ്റെടുത്ത് ഈ സ്ത്രീ പ്രായമായ ഈ അമ്മയ്ക്കും മകനും ഇടയിൽ ഒരു നഗരത്തിലാണ് ഒരു വീട്ടിലാണ് ആശയുടെ ജീവിതം അമ്മയുടെ മരണത്തിനു ശേഷം ഡിപ്രഷൻ ആയ ആശയും അതിനും അതിനു പുറകെ വരുന്ന മകന്റെ ദുശ്ശീലങ്ങൾ ആയ ഓരോ കാരണത്താൽ അപമാനിക്കപ്പെടുന്ന ആശ എന്ന് സ്ത്രീ മകനെന്ന വിനുവിന്റെ ജീവിതത്തിലെ ഒറ്റപ്പെടലുകൾ ആ ആശയെ ദുഃഖത്തിൽ ആക്കി